അച്ഛനും മകളും വീട്ടിനുള്ളിൽ സ്വയം മ,രി,ച്ച നിലയിൽ.രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലും കുന്ന് റോഡിൽ ഒയാസിസിലെ കാലിക്കറ്റ് എയർപോർട് റിട്ടയേർഡ് ടെക്‌നിക്കൽ ഡയറക്ടർ ആവിയതാൻ വീട്ടിൽ പീതാംബരൻ മകൾ ശാരിക എന്നിവരാണ് സ്വയം മ,രി,ച്ച,ത് .ഇന്നലേ രാത്രി രണ്ടു കിടപ്പു മുറികളിലായി ഫാനിൽ സ്വയം മ,രി,ച്ച നിലയിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു.ഇരുവരും ഒരേ സാരി മു,റി,ച്ചാണ് ഫാനുകളിൽ കെ,ട്ടി,യത്.ആ,ത്മ,ഹ,ത്യ കുറിപ്പ് പൊലീസിന് ലഭിച്ചു എന്നാണ് ലഭിക്കുന്ന സൂചന.പീതാംബരന്റെ ഭാര്യ പ്രഭാവതി മക്കൾ പ്രജിത് .അസിസ്റ്റന്റ് കമ്മീഷ്ണർ എം എം സിദ്ധീക്കിന്റെ നേതൃത്വത്തിൽ ഫറൂക് പോലീസ് സ്ഥലത്തെത്തി മൃ,ത,ദേ,ഹ,ങ്ങൾ ഇൻകോസ്റ്റ് ചെയ്തു കൊണ്ട് പോ,സ്റ്റ് മോ,ർ,ട്ട,ത്തിന് അയച്ചു.
ഫോറൻസിക് വിദഗ്ധരും സ്ഥലത്തു എത്തി കൊണ്ട് പരിശോധന നടത്തി.ശാരികക്ക് മാനസിക അസ്വസ്ഥ്യം ഉണ്ടായതായി പറയുന്നു.യുവതി അവിവാഹിതയാണ്.ഞായറാഴ്ച ഉച്ച ഭക്ഷണത്തിനു ശേഷം പീതാംബരന്റെ ഭാര്യയാണ് മുറിയിൽ മ,രി,ച്ച നിലയിൽ മകളെ കണ്ടത്.അത് പറയാൻ വേണ്ടി പീതാംബരന്റെ മുറിയിൽ പോയപ്പോൾ അദ്ദേഹത്തെയും മ,രി,ച്ച നിലയിൽ കാണുകയായിരുന്നു.ബാംഗ്ലൂരിൽ എൻജിനീയർ ആയ പ്രജിത് എന്ന മകൻ കൂടി പീതാംബരന് ഉണ്ട്.ബാംഗ്ലൂരിൽ എൻജിനീയർ ആയ ശ്രുതി മരുമകളാണ്.ഫറോക് അസിസ്റ്റന്റ് കമ്മീഷണർ സിദ്ധീഖ്,ഇൻസ്പെക്റ്റർ ബാല ചന്ദ്രൻ എന്നിവരുടെ നേത്യത്വത്തിൽ പോലീസ് എത്തി മൃ,ത,ദേ,ഹം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി.വിരലടയാള വിദക്തർ എത്തി തെളിവുകൾ ശേഖരിച്ചു.