ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ഭാര്യയെയും മക്കളെയും കഴുത്തറുത്തു കൊന്ന ശേഷം യുവാവ് സ്വയം കഴുത്ത് അറുത്ത് കൊന്നു തമിഴ് നാട്ടിലെ നാട്ടിലെ പല്ലാവരത്ത് കൊഴിച്ചല്ലൂരിലാണ് ഒരു കുടുംബത്തിലെ നാലു പേർ ആധി ദാരുണമായി മരിച്ചത് പ്രകാശ് ഭാര്യ ഗായിത്രി പതിമൂന്ന് വയസ്സായ നിത്യശ്രീ ഒമ്പത് വയസ്സായ ഹരികൃഷ്ണ എന്നിവരെയാണ് ശനിയാഴ്ച രാവിലെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത് എന്നാണ് റിപ്പോർട്
പ്രകാശ് ഇലക്ട്രിക് ഉപയോഗിച്ച് ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്തറുത്ത് മരിക്കുകയായിരുന്നു വീട്ടിൽ നിന്ന് പ്രകാശിൻ്റെതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിനും ആത്മഹത്യക്കും കാരണം എന്നാണ് നിഗമനം നേരം പുലർന്നിട്ടും വീട്ടിലെ ലൈറ്റുകൾ കത്തുന്നതും വാതിലുകൾ പൂട്ടിയിരിക്കുന്നതും കണ്ട് സംശയം തോന്നിയ അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു പോലീസ് എത്തി വാതിൽ തുറന്നപ്പോൾ ആണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത് ഒരേ മുറിയിലായിരുന്നു നാലു പേരുടെയും മൃതദേഹങ്ങൾ മൃതദേഹങ്ങൾ പോസ്റ്റ് മോട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി..